കണ്ണൂർ സ്‌ക്വാഡ് ചിത്രം സക്സസിനു ശേഷം ചിത്രത്തെ കുറിച്ചും സാധനണ നടന്നാമാരും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു വെളിപ്പെടുത്തുകയാണ് നടൻ ധ്രുവൻ, കണ്ണൂർ സ്‌ക്വാഡ് പ്രധാന വില്ലൻ കഥാപാത്രമായിട്ടാണ് ധ്രുവൻ എത്തിയിരുന്നത്. താരങ്ങളായതിനു ശേഷം എത്ര നല്ല സിനിമ ചെയ്താലും അത് ഏതെങ്കിലും മോശമായാലും പ്രേക്ഷകരിൽ നിന്ന് വിമർശനം നിരവധി കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും, അതിനൊക്കെ തരണം ചെയ്യാൻ സഹായിച്ചത് അമ്മയാണ് എന്നും ധ്രുവൻ പറഞ്ഞു.

” ആദ്യമൊക്കെ ഞാൻ ഭയങ്കര എക്സൈറ്റടായിരുന്നു എക്സ്ട്രിമായിരുന്നു എനിക്കിണ്ടായിരുന്നത്, സങ്കടം വരുമ്പോൾ പിന്നീടായിരുന്നു മനസ്സിലായത് അത് എക്സ്പീരിയൻസിലൂടെ മനസ്സിലാക്കിയത് എന്തായാലും അത് സന്തോഷമായാലും സങ്കടമാണെങ്കിലും നമ്മളൊരു ബാലൻസിൽ കൊണ്ട് പോകണം നമ്മൾ എത്രത്തോളം എടുക്കണം എന്നുള്ളത്.
സത്യം പറഞ്ഞാൽ ഞാൻ എന്റെ അമ്മയിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്, കാരണം എനിക്ക് അത് കൊറേ കാര്യങ്ങൾ നെഗറ്റീവായിട്ട് അതും അല്ലെങ്കിൽ എന്നെ ഒഴിവാക്കപ്പെട്ടപ്പോളോ ഞാൻ തകർന്നിരുന്ന അവസരത്തിൽ എന്റെ അമ്മയാണ് പറഞ്ഞത് അത് കൊഴമില്ലടാ മോനെ നീനക്ക് വരും നീനക്കുള്ളത് നീനക്ക് വരും ആൾക്കാർ പലതും പറയും അത് എല്ലാത്തിനും നീ അത് എടുക്കണമെന്നില്ല.
നല്ലതും പറയും ചീത്തയും പറയും അപ്പോൾ എല്ലാത്തിനും പോസിറ്റീവും നെഗറ്റീവുമുണ്ട് അതിനൊരു ബാലൻസിൽ കൊണ്ടുപോകേണ്ടതാണ് എന്നുള്ളത് എന്റെ അമ്മയാണ് തന്നത്, അവിടെന്ന് ശേഷമാണ് എനിക്ക് ഹാപ്പിനെസ്സ് ആണെങ്കിലും അതൊരു വിഷമങ്ങെങ്കിലും ഞാൻ അതിനെ അങ്ങനെയെടുക്കാറുള്ളു.
ഇത് ഒരിക്കലും ലോങ്ങ്‌ലാസ്റ്റിക് അല്ല എത്ര എക്സ്പീരിയൻസ് കഴിഞ്ഞാലും നമ്മൾ ഇതിനെ എങ്ങനെ ബാലൻസ് ചെയ്ത് കൊണ്ടുപോകുന്നു എന്നതിനെ അനുസരിച്ചിരിക്കും, നമ്മൾ എത്രത്തോളം അപ്ഡേറ്റഡ് ആകുന്നുവോ ഓരോ കാര്യത്തിനും അല്ലെങ്കിൽ ആക്ടിങ്ങിന്റെ കാര്യത്തിൽ ആണെങ്കിലും പെർഫോമൻസ് ചെയ്യുന്ന കാര്യത്തിലാണെങ്കിലും എങ്ങനെ നമ്മൾ നമ്മളെ തന്നെ മോട്ടിവ് ആകുന്നുവോ അതിന് അനുസരിച്ചിരിക്കും നമ്മുടെ മുന്നോട്ടുള്ള യാത്ര. അതില് ഒരു ക്ലിക്കിൽ മുകളിൽ കേറി പോകാം എന്ന് വിചാരിക്കുന്നില്ല, പക്ഷെ അങ്ങനെ പല ക്ലിക്കുകൾ വന്നോണ്ടിരിക്കും അത് ലക്കാണ്.
അപ്പൊ പല ജോലിയിൽ നിന്നും വ്യത്യാസമായിട്ടുള്ള ഒരു പരിപാടിയാണ് അവിടെന്ന് വിമർശനങ്ങളും പോസിറ്റീവും എല്ലാം നമ്മൾ അക്‌സെപ്റ്റ് ചെയ്യണം, വിമർശനം നല്ലതാണ് നല്ല വിമർശനം ആണെങ്കിൽ ഞാൻ എല്ലാം തന്നെ കേൾക്കാറുണ്ട് ഞാൻ കൂടുതൽ കേൾക്കും കാരണം അയാൾ പറയുന്നത് എന്താണ് ഞാൻ എവിടെയാണ് പ്രശ്നം വരുത്തിയത് എന്നൊക്കെ എന്നട്ട് ഞാൻ ഇൻമ്പ്രൂ ചെയ്യാറുണ്ട് അങ്ങനെയാണ് മുന്നോട്ട് പോകുന്നത് ” ധ്രുവൻ പറഞ്ഞു.